Saturday, April 9, 2011

ലതികാ സുഭാഷിനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത്!

ലതികാ സുഭാഷിനോട് ഇവിടത്തെ മാദ്ധ്യമങ്ങള്‍ മാപ്പ് പറയണം. വി എസിന്റെ വാക്കുകളെ വോട്ടിന് വേണ്ടി വളച്ചൊടിച്ച് വാവിട്ട് കരഞ്ഞവര്‍ ഇലക്ഷന്‍ കഴിഞ്ഞാലും ഇനി ലതിക അറിയപ്പെടുന്നത് അവര്‍ തെറ്റായി വഴിയില്‍ പ്രശസ്തയാണോ എന്ന സംശയത്തോടെയായിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ കൂടെ ചെന്നൈ യാത്രയില്‍ ഉണ്ടായിരുന്ന സ്ത്രീ ലതികയാണോ എന്ന് വരെ ആളുകള്‍ ഇപ്പോള്‍ സംശയം ഉന്നയിക്കുന്നുവെങ്കില്‍ അതിന്റെ കാരണം നമ്മുടെ ഉളുപ്പില്ലാത്ത മാദ്ധ്യമ ധര്‍മ്മമാണ്.

വി. എസ്. മനഃപ്പൂര്‍വ്വം ഒരു സ്ത്രീയെ മോശമായി ചിത്രീകരിക്കില്ല എന്ന് ആ വാര്‍ത്ത വളച്ചൊടിക്കുന്നവനുമറിയാം. അതിന്റെ വിശദാംശം അപ്പോള്‍ തന്നെ ചോദിച്ചാലും വി.എസ് പറയും,എന്നിരിക്കെ ഇപ്പോള്‍ ലതികയെ തെറ്റായ ഒരു കണ്ണിലൂടെ നോക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്വം വോട്ടിന് വേണ്ടി എന്ത് കൂട്ടിക്കൊടുപ്പും ചെയ്യാന്‍ തുനിഞ്ഞ് നില്‍ക്കുന്ന വലതു പക്ഷ മാധ്യമങ്ങളല്ലെ എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ? ഒരു സ്ത്രീയെ ഇത്ര മാത്രം മാധ്യമങ്ങള്‍ അവഹേളിക്കരുത്.

ഉണ്ണിത്താന്‍ ഷാനിമോള്‍ ഉസ്മാനെക്കുറിച്ചും സൂഫിയാ മദനിയെക്കൂറിച്ചും ബ്രിന്ദാ കാരാട്ടിനെ കുറിച്ചുമൊക്കെ ദ്വയാര്‍ത്ഥമില്ലാതെ നേരിട്ട് പറഞ്ഞിട്ടും ഇത്ര ആരവമൊന്നും ആരും മുഴക്കിക്കണ്ടില്ലല്ലോ.ഇതിപ്പോള്‍ ഇലക്ഷന്‍ സമയമായത് കൊണ്ട് ഒന്ന് തള്ളി നോക്കിയതാവും കേറുമോ എന്ന് അല്ലേ? കഷ്ടം!

ആണ്ടികളേ, നിങ്ങള്‍ക്ക് അ‍ണ്ടിയുറപ്പു‍ണ്ടെങ്കില്‍ രാഷ്ട്രീയം പറഞ്ഞ് വോട്ട് പിടിക്ക്.അല്ലാതെ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് അതില്‍ കടിച്ച് തൂങ്ങാതെ.!അയ്യ്യയ്യേ...

ഇന്ന് ലതികാ സുഭാഷിന്റെ പരാതി തിരഞ്ഞീടുപ്പ് കമ്മീഷന്‍ തള്ളിI. ഇപ്പോ ലതിക ആരായി? ഈ വാര്‍ത്ത വീവാദമാക്കിയതിനു പിന്നില്‍ രമേഷ് ചെന്നിത്തലയാണ് എന്ന് പാകല്‍ പോലെ വ്യക്തമായി. അദ്ദേഹത്തിന് കൃത്യമായ അജണ്ടയുണ്ടായിരുന്നു. അത് ക്ലിക്കാവുക്കയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെ നാറ്റിക്കുക എന്ന് തന്നെയാണ് രമേഷ് ചെന്നിത്തല ഉദ്ദേശിച്ചത്. അത് കൃത്യമായി സംഭവിക്കുകയും ചെയ്തു. ചാനലുകള്‍  ലതികാ സുഭാ‍ഷിനെ വലിച്ചു കീറി,ഒപ്പം ഉമ്മന്‍ ചാണ്ടിയേയും! ഇനി ഈ പരാമ്മര്‍ശം വിവാദമാക്കിയവര്‍ ലതികയോട് മാപ്പ് പറയുമോ?

ഇവിടത്തെ ചാനലുകളും പത്രാ മാദ്ധ്യമാങ്ങളും അവരുടെ തെറ്റ് ഏറ്റ് പറയുമോ? വോട്ടിന് വേണ്ടി എന്തും ചെയ്യ്യുന്ന യു ഡി എഫിന്റെ മുഖം ദിവസം ചെല്ലും തോറും കൂടുതല്‍ വീകൃതമാവുന്നു. ഭരണത്തിലുണ്ടായിരുന്നാപ്പോള്‍ കേരളത്തെ കൊള്ളയടിച്ച കഥകള്‍ കോ‍ണ്‍ഗ്രസ്സുകാര്‍ തന്നെഒരു ഉളൂപ്പുമില്ലാതെ വിളമ്പുന്നു. കേന്ദ്രത്തിലാണെങ്കീല്‍ കട്ട് മുടിച്ച് കൊണ്ടിരിക്കയാണ്.ഇനിയും ഈ കാട്ടുകള്ളന്മാരെ കേരള നിയമ സഭയുടെ ഏഴയലാത്ത് പോ‍ലൂം അടുപ്പിക്കരൂത്.കള്ളന്മാര്‍ തുലയട്ടെ.കോണ്‍ഗ്രസ്സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ അറയ്ക്കുന്നു.കട്ട് മുടിക്കുക എന്നത് ജന്മ്മാവകാശമാക്കിയവര്‍ക്ക് അര്‍ഹീക്കുന്ന മറുപടി ഈ ഇലക്ഷനിലൂടെ കിട്ടും എന്ന് തന്നെയാണ് ഈ അസൂയക്കാരനും മനസ്സിലാക്കുന്നത്.

Thursday, March 31, 2011

എ.കെ.ആന്റണി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടി

തിരുവന്തപുരത്ത് വെച്ച് എ.കെ ആന്റണി നടത്തിയ വാര്‍ത്താ സമ്മെളനം മാതൃഭൂമി റിപ്പോര്‍ട്ടും അവയ്ക്കുള്ള മറുപടിയും...

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് പറയാന്‍ പ്രത്യേകിച്ച് ഭരണനേട്ടങ്ങളൊന്നുമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ.കെ.ആന്റണി. പറയാന്‍ നേട്ടങ്ങളൊന്നുമില്ലാത്തതിനാലാണ് അദ്ദേഹം ഇപ്പോഴും അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും ശക്തമായി നിലകൊള്ളുമെന്ന് ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് എത്ര അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-ആന്റണി
ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 'ജനവിധി 2011' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

>>>തമാശ നമ്പര്‍ ഒന്ന്: ആ ബാലകൃഷ്ണപിള്ള സാറ് ജയിലില്‍ കിടക്കുന്ന വിവരം ആന്റണി സാറ് അറിഞ്ഞില്യോ? കഷ്ടം.എന്നാ ആന്റണി സാറേ ഊ ഡി എഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ബാലകൃഷ്ണ പിള്ള അഴികള്‍ക്കകത്താ. പിന്നെ ടെലിക്കോം മന്ത്രിയെ അറിയാമോ ആവോ? എ റജ. കൂടെ മന്ത്രിയായിരുന്ന അദ്ദേഹം ഇപ്പോ എവിടെയാ ആന്റണി സാറേ.അത് അച്ചുതാനന്ദന്റെ മിടുക്കല്ല പോട്ടേ.ഇതു കൊണ്ടൊന്നും തീര്‍ന്നില്ലല്ലോ.പാമോയില്‍ കേസ്,പെണ്ണ് കേസ്,കുരിയാര്‍കുറ്റി കേസ്,ഇതൊന്നും ആന്റണി സാറ് അറിയാഞ്ഞിട്ടല്ല, പുറത്ത് പറയാന്‍ കൊള്ളാഞ്ഞിട്ടാ അല്യോ? :) <<<<<<<<<<<<<<

മുഖ്യമന്ത്രിയായിരുന്നപ്പോഴും അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവിന്റെ ശൈലിയാണ് സ്വീകരിച്ചത്. അഞ്ച് വര്‍ഷം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രി സാക്ഷരകേരളത്തിന് അപമാനമാണ്.

>>>>>> എന്തോ സാറേ, അഴിമതിക്കെതിരെ യുദ്ധം നടത്തിയാല്‍ അത് സാക്ഷര കേരളത്തിന് അഭിമാനമോ അപമാനമോ? കോങ്ങ്രസിന് അപമാനമാണെന്ന് പറയൂ.കാരണം കമ്പ്ലീറ്റ് അഴിമതി കേസുകള്‍ കോണ്‍ഗ്രസ്സുകാര്‍ക്കും ഊഡീഫ്ഫുകാര്‍ക്കുമെതിരാ. അപ്പോള്‍ തീര്‍ച്ചയായും അപമാനം വരും.അല്ല ആന്റണി സാറേ ആ കുഞ്ഞാലിക്കുട്ടി സാഹിബ് മത്സരിക്കുന്നത് സാക്ഷര കേരളത്തിന് അഭിമാനമാണെന്ന് പറയാന്‍ മനഃപ്പൂര്‍വ്വം മറന്നതാണോ? <<<<<<<<<<<<<<

 വീണ്ടും അധികാരത്തില്‍ വന്നാല്‍ അദ്ദേഹം ഇതുതന്നെ ആവര്‍ത്തിക്കും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പല പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി കൊണ്ട് നഷ്ടമായി.

>>>>> ഈ അഭ്യാസത്തിന്റെ പേരെന്താ ആന്റണി സാറേ? സാറ് തന്നെ കേരളത്തില്‍ അടുത്തിടെ കുറേ ഉല്‍ഘാടനങ്ങള്‍ നടത്തി കെരളം സഹകരിച്ചത് കൊണ്ട് മാത്രമാണ് ഇതെല്ലാം നടപ്പിലാക്കാന്‍ കഴിഞ്ഞത് എന്നും പറഞ്ഞ് അഭിനന്ദിച്ചതൊക്കെ മറന്നോ? അതോ ഇലക്ഷനായാല്‍ മാറ്റിപ്പറയണം എന്നാണോ?കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുത്ത് കൊടുത്തിട്ട് എന്തായി സാറേ? വല്ലാര്‍പാടം പദ്ധതി ഉല്‍ഘാടന സമയത്ത് നടന്ന കോണ്രസിന്റെ പൊറാട്ട് നാടകമൊക്കെ ഇത്ര വേഗം മറന്നോ സാറേ? സൂക്ഷിക്കണം അള്‍ഷിമേര്‍സിന്റെ തുടക്കമാവും:) <<<<<<<<<<<<<<<<<<<<<<<<<<<<<<

 സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷം വൈകിയത് മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണ്-ആന്റണി പറഞ്ഞു. ഭരണവീഴ്ചയ്ക്ക് മറ്റുള്ളവരുടെമേല്‍ പഴിചാരുകയാണ് അച്യുതാനന്ദന്‍ ചെയ്യുന്നത്.

>>>>>>>>>>>>ഇനിയും സ്മാര്‍ട്ട് സിറ്റി കരാര്‍ നീണ്ട് പോകാനുള്ള കാരണം പറഞ്ഞ് സ്വയം നാണം കെടണോ? ആ ഹസ്സന്‍ സാഹിബ് വരെ മാപ്പ് പറഞ്ഞ് കാല്‍ക്കല്‍ വീണതാ ഇല്ലാ വചനം പറഞ്ഞതിന്. സംഗതി ഫ്രീ ഹോള്‍ഡ് പറ്റില്ല എന്ന് പിടി വാശി വി. എസ് പിടിച്ചത് കൊണ്ടല്ലേ സംസ്ഥാന താല്പര്യത്തിന് വിധേയമായി കരാര്‍ നടപ്പാക്കിയത്? അല്ലാതെ ആദര്‍ശ് ഫ്ലാറ്റ് അഴിമതി പോലെ ഒന്നും ഉണ്ടായില്ലല്ലോ ആന്റണി സാറേ? ഈ സാറ് ഒള്ള ബഹുമാനം കളയും.<<<<<<<<<<<<<<<<

“അഞ്ച് വര്‍ഷം പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി പറഞ്ഞുനടക്കുകയായിരുന്നു അദ്ദേഹം-ആന്റണി ചൂണ്ടിക്കാട്ടി“.
“പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയാണെന്നും തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുകയാണ് വി.എസ്സെന്നും പരാതിപ്പെട്ടിരുന്ന സി.പി.എം നേതൃത്വം ഇപ്പോള്‍ അദ്ദേഹത്തെ ഒരേയൊരു നേതാവായി ഉയര്‍ത്തിക്കാണിക്കുകയാണ്. ഭരണം നേടാനുള്ള കുതന്ത്രമാണിത്-ആന്റണി പറഞ്ഞു.

>>>>>>>>>>>അയ്യയ്യോ ചോദ്യവും ഉത്തരവും സാറ് തന്നെ പറഞ്ഞാല്‍ എന്താ ഈ പറയുന്നതിനൊക്കെ ഒരു വിലയുള്ളത്? സാറ് കേന്ദ്ര മന്ത്രിയല്ല്യോ? ഒരു കെ പി സി സി മെമ്പറുടെ സ്വഭാവം കാണിക്കുന്നത് മോശമല്ലേ?<<<<<<<<<<<<<<<<<<<<<<<<<<<<<<

കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒരു ശക്തിയ്ക്കും യു.ഡി.എഫിനെ ഭരണത്തില്‍ വരുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്താനാകില്ല. ഇടിമുഴക്കം പോലെ ശക്തമായി യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചുവരും. വികസനം മാത്രമാണ് യു.ഡി.എഫിന്റെ അജണ്ട. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കേരളം മെച്ചപ്പെടും. അടുത്ത അഞ്ച് വര്‍ഷം സമഗ്രവികസനത്തിന്റേതാകും. കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്ത് പോകുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടായാല്‍ നമുക്ക് അതിവേഗം മുന്നേറാനാകും-ആന്റണി പറഞ്ഞു.

>>>>>>കേരളത്തിലല്ല കേന്ദ്രത്തിലാണ് ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നത്. രാജ്യം ഈ വിധം കൊള്ളയടിക്കപ്പെട്ട ഒരു കാലം ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ? കള്ളപ്പണക്കാരുടെ ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിട്ടും വല്ല നടപടിയും ഉണ്ടായോ?കോണ്‍ഗ്രസിന്റെ മടിയില്‍ കനമില്ലെങ്കില്‍ പിന്നെ എന്തിന് പേടിക്കണം? അത്തരത്തിലുള്ള ഒരു സര്‍ക്കാറിന്റെ പിന്മുറക്കാര്‍ കേരളത്തില്‍ വരണമെന്ന് ആരാണ് ആണ്ടണി സാറേ നേര്‍ച്ച നേര്‍ന്ന് കാത്തിരിക്കുന്നത്? ഇടിമുഴക്കത്തോടെ വരാന്‍ ശ്രമിച്ചത് മുസ്ലീം ലീഗല്ലേ? ഭാഗ്യത്തിന് അവരുണ്ടാക്കിയ ഐറ്റിമുഴക്ക സാമഗ്രികള്‍ അവരുടേ കയ്യിലിരുന്ന് തന്നെ പൊട്ടി.ഇനിയും ഒരു ഇടിമുഴക്കം വേണോ സാറേ?വികസനം മാത്രമാണ് അജണ്ട എന്നത് പകല്‍ പോലെ വ്യക്തമാണ്.വികസിപ്പിച്ചവര്‍ക്കെതിരെ കേരളത്തില്‍ കേസുകള്‍ നടക്കുന്നുണ്ട് ആണ്ടണി സാറേ.ഇനിയും അവരെ ഈ നാട് കൊള്ളയടിക്കാന്‍ ജനങ്ങള്‍ ഏല്‍പ്പിച്ച് കൊടുക്കണം എന്ന് പറയുന്നത് ഒരു സാധാ വോട്ടര്‍ക്ക് മനസ്സിലാകുമോ എന്തോ? <<<<<<<<<<<<<<<<<<<<<<<

രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ രീതിയില്‍ പ്രതികരിക്കാന്‍ താനില്ല. തിരഞ്ഞെടുപ്പ് ഒരിക്കലും വാക്പയറ്റല്ല. അടുത്ത തവണ ആര് ഭരിക്കണമെന്നത് തീരുമാനിക്കാനുള്ളതാണ് തിരഞ്ഞെടുപ്പ്.

>>>>>>> പ്രതികരിക്കൂ ആന്റണി സാറേ, അങ്ങ് പ്രതികരിച്ചാല്‍ ഞാന്‍ വിശ്വസിക്കാം.ഈ അഞ്ച് കൊല്ലം മെനക്കെട്ടിട്ട് നേരാ വണ്ണം ഒരു അഴിമതി ആറോപണം നടത്താന്‍ നമ്മുടെ പ്രതിപക്ഷ നേതാവിനായോ? ലോട്ടറി കേസൊക്കെ ബൂമറങ്ങായി തിരിച്ച് വന്നില്ലേ? അവസാനം അന്നം മുടക്കികള്‍ എന്ന പേരും എ പി എല്‍ വിഭാഗത്തിന് അരി മുടക്കിയതിലൂടെ നേടിയെടുത്തു.ആ ഒരു കാരണം തന്നെ അടുത്ത ഭരണം ആര്‍ക്കെന്ന് തീരുമാനിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് ആണ്ടണി സാര്‍ മനസ്സിലാക്കണം. ആദ്യം എതിര്‍ത്തിട്ട് പിന്നീട് ഒരു രൂപയ്ക്ക് അരി കൊടുക്കും എന്ന് പറയുന്ന മണ്ടത്തരം സാറെങ്കിലും പറഞ്ഞ് തിരുത്തിക്കൂ<<<<<<<<<<<<<<<<<<<<<<<

 ഇന്ന് എവിടെയും ഇന്ത്യക്കാരന് തല ഉയര്‍ത്തിനില്‍ക്കാം. ഇന്ത്യ ആരുടെയും പിറകിലല്ല. അടുത്ത ലോകശക്തികള്‍ ചൈനയും ഇന്ത്യയുമാണെന്നാണ് ലോകം പറയുന്നത്. ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണം യു.പി.എ സര്‍ക്കാരും മന്‍മോഹന്‍ സിങിന്റെയും സോണിയാ ഗാന്ധിയുടെയും നേതൃത്വവുമാണ്.

>>>>>>>>അങ്ങ് എന്ത് രാഷ്ട്രീയമാണ് പറയുന്നത്? ഇന്ത്യക്കാരന്റെ ആത്മാഭിമാനത്തെ പണയപ്പെടുത്തും വിധം അമേരിക്കയോട് വിധേയത്വം കാണിച്ചതോ നേട്ടം? ചേരി ചേരാ നയങ്ങള്‍ പോലും വെള്ളം ചേര്‍ത്തതോ അഭിമാനം?ആണവ കരാറിന്റെ പേരില്‍ ലോക സഭയില്‍ ഉണ്ടായ നാണം കെട്ട കോഴ വിവാദമാണോ നേട്ടം.അതോ അഴിമതിയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ളതോ?ആ നേട്ടങ്ങള്‍ ഒന്ന് വിവരിക്കാമ്മോ? <<<<<<<<<<<<<<<<<<<<<

സാമ്പത്തികരംഗത്തും സാങ്കേതികരംഗത്തും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കേരളത്തിന്റെ സ്ഥാനമെന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അതിനാല്‍ യു.ഡി.എഫ് തീര്‍ച്ചയായും ജയിക്കേണ്ടതുണ്ട്. യു.ഡി.എഫ് കേരളം ഭരിച്ചപ്പോഴെല്ലാം വികസനമുണ്ടായിട്ടുണ്ട്. സമാധാനം, വികസനം, എല്ലാവര്‍ക്കും വീട്, ശുദ്ധജലം തുടങ്ങിയ വാഗ്ദാനങ്ങളാണ് യു.ഡി.എഫിന് മുന്നോട്ടുവയ്ക്കാനുള്ളത്.

>>>>>>>>>അഴിമതിക്കാരായാ കോണ്‍ഗ്രസിനെ തിരഞ്ഞെടുത്ത് ജനങ്ങള്‍ സ്വയം വിഡ്ഡികളാകില്ല ആന്റണി സാറേ.താങ്കള്‍ക്ക് സമാധാനം ഉണ്ടാവാന്‍ നേരുന്നു<<<<<<<<<<<<<

യു.ഡി.എഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എല്ലാവര്‍ക്കും അതറിയാം. എന്നാല്‍ പാര്‍ട്ടിയെ മറികടന്ന് തനിക്കത് പ്രഖ്യാപിക്കാനാവില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസില്‍ ചില നടപടികളുണ്ട്. അല്ലാതെ അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല-ആന്റണി വ്യക്തമാക്കി.

>>>>>.ഹ ഹ ഹ തമാശ കൊള്ളാം. എല്ലാവരും കരുതുന്നത് ആ ഉമ്മന്‍ ചാണ്ടി സാറ് ആവും എന്നാ. പിന്നെയല്ലേ രമേഷ് ചെന്നിത്തലയാണെന്ന് മനസ്സിലായത്. ഇതു തന്നെയല്ലേ ഉമ്മന്‍ ചാണ്ടി സാറ് രമേഷ് ചെന്നിത്തലയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറഞ്ഞത്? ഇനി വയലാര്‍ രവിയാണോ ആ മുഖ്യമന്ത്രി സാറേ? <<<<<<<<<<<<<<<<<<<<<<<<<<<

അഴിമതിക്കാര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്നതാണ് യു.പി.എ സര്‍ക്കാരിന്റെ നയം. അതിനാലാണ് 2ജി സ്‌പെക്ട്രം കേസ് അന്വേഷണത്തിന്റെ നേതൃത്വം സുപ്രീം കോടതി നേരിട്ട് നടത്തണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടാണുള്ളത്-ആന്റണി പറഞ്ഞു.

>>>>>>>>>>>>>>>ഹ ഹ ഹ ഹ ഹ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. അങ്ങ് എന്ത് നന്നായിട്ടാ കോമടി പറയുന്നേ? 2 ജി സ്പെക്ട്രം കേസില്‍ അഴിമതി നടന്നില്ല എന്ന് സുപ്രീം കോടതിയില്‍ എത്ര പ്രാവശ്യം സത്യവാങ്ങ് മൂലം നല്‍കി സാറേ? ഒന്നും ഏശിയില്ല അല്ലേ? ഗത്യന്തരമില്ലാതെ വന്നപ്പോള്‍ കേസ് നടത്താന്‍ പോയി. അതിന് ജനങ്ങളെ മണ്ടന്മാരാക്കുന്ന തരത്തില്‍ ഒരു ന്യായീകരണം വേണോ സാറേ?എന്തായാലും ആന്റ്ണി സാറില്‍ നിന്നും ഇത്രയും വില കുറഞ്ഞ ഒരു രാ‍ഷ്ട്രീയ പ്രസംഗമല്ല പ്രതീക്ഷിച്ചത്.എന്ത് ചെയ്യാം വേറെ ഒന്നും പറയാനില്ലല്ലോ അല്ലേ? എന്തായാലും ഇടി മുഴക്കമൊന്നുമുണ്ടാക്കി യു ഡി എഫ് വരാന്‍ പോകുന്നില്ല എന്ന് ഇപ്പഴേ മനസ്സില്‍ കുറിച്ചിട്ടോളൂ സാറേ,പിന്നീട് വിഷമിക്കേണ്ടി വരില്ല.<<<<<<<<<<<<<

Saturday, March 26, 2011

അവള്‍ ഒരു സിന്ധു!

പള്ളിപ്പാട്ടും പാടി നടന്നിരുന്ന പെങ്കൊച്ചാ,ഇപ്പോ കാങ്രസ്സിനു വേണ്ടി പള്ളപ്പാട്ട് പാടാനാണ് യോഗം. അല്ലെങ്കിലും ഉമ്മന്‍ ചാണ്ടി അച്ഛനെപ്പോലെയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ കാര്യത്തിന്റെ കിടപ്പ് വശം നമുക്ക് പിടി കിട്ടിയതാ. സത്യത്തില്‍ ആദ്യം എല്ലാവരും ആ പാവം ഹൈബിയെ അല്ലായിരുന്നോ സംശയിച്ചത്.കാര്യം പെണ്ണിന് കൂറ് പാമോയിലിനോടാ‍ണെന്ന് പിന്നീടല്ലേ അറിയുന്നേ.

ഫേസ്ബുക്കും ട്വിറ്ററുമുള്ളപ്പോള്‍ ഈ മാട്രിമോണിയല്‍ കാരുടെ ആവശ്യമുണ്ടോ എന്ന് തോന്നിപ്പോകുകയാണ്.കാര്യങ്ങളൊക്കെ ഫേസ്ബുക്ക് വഴിയാണു നടന്നതെന്നാ ഇപ്പോ പത്രക്കാരു വരെ പറയുന്നെ.എന്നാലും എന്റെ സിന്ധുവേ(സത്യമായും എന്റേയല്ലേ ) ഇതിത്തിരി കടന്ന കയ്യായിപ്പോയി.ആ ഉമ്മച്ചന്‍ സാറിനെതിരെ മത്സരിച്ച പുതുപ്പള്ളീല്‍ പോയി തന്നെ കാങ്രസ്സിന് വേണ്ടി പ്രചരണം തുടങ്ങീത് ഒരു നിയോഗമാണ്.അതിന് വഴിവെച്ച ഉമ്മച്ച്ന്റെ മോന്‍ ഒരു നിമിത്തവും.അപ്പോ കാര്യങ്ങളൊക്കെ എങ്ങിനെ? കെട്ടുടനേ ഉണ്ടാവുമോ അതോ എമ്മെല്ലേയൊ ഗ്രൂപ്പ് ലീഡറൊ ഒക്കെ ആയതിന് ശേഷമോ?

പാവപ്പെട്ട ആ മുരളി സാറ് എന്ത്മാത്രം കഷ്ടപ്പെട്ടാ ഒരു കാങ്രസ് ചീട്ട് ഒപ്പിച്ചതെന്നറിയാമോ? മുരളി ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ തന്നേയല്ലേ ഈ സിന്ധുമോളും പറഞ്ഞ് നടന്നത്.എന്നിട്ടിപ്പോ എന്തായി? ഒറ്റരാത്രികൊണ്ട് സിന്ധുമോളതാ കാങ്രസിന്റെ ഫക്ക്തിപ്പാട്ട് പാടുന്നു.അതിശയം എന്ന് പറഞ്ഞ് നമ്മള്‍ മൂക്കത്ത് വിരല്‍ വെക്കുമ്പോഴല്ലേ അണിയറ കളികള്‍ പുറത്ത് വരുന്നത്.കാര്യം ഇതൊന്ന്  നേരെയാക്കിക്കിട്ടാന്‍ പണി നേരത്തെ തുടങ്ങീന്നാ അറിഞ്ഞത്. ആ തോമാസ് സാറ് സമ്മതിക്കാഞ്ഞതല്യോ.അല്ലെങ്കില്‍ സിന്ധുമോള്‍ നേരത്തേ തന്നെ കാങ്രസ്സില്‍ വിരുന്നുണ്ണാന്‍ പോയേനെ! അങ്ങിനെയങ്ങ് കേറിവരാന്‍ കാങ്രസ്സെന്താ വല്ല സത്രമാണോ എന്ന് ചോദിക്കുന്നവരുണ്ട്.അതിനല്ലേ നേരോം കാലോം നോക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ വന്നാല്‍ പ്രത്യേകിച്ച് ഒരു ഗുമ്മുണ്ടാവില്ല, എന്ന് മാത്രമല്ല ആ എര്‍ണാളം സീറ്റില്‍ പിന്നെ അടി നടക്കേം ചെയ്യും.ഇപ്പോള്‍ തന്നെ അടി താങ്ങുന്നില്ല പിന്നെ പുറത്തീന്ന് അടി ക്ഷണിക്കേണ്ടല്ലോ എന്ന് തോമാസ് കുംബളങ്ങി മാഷ് തന്റെ മൂന്നാം കണ്ണ് കൊണ്ട് കണ്ട് പ്രവചിച്ചു. സത്യം അതല്ല എന്നും കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ തോമസ് സാറിനെ വെള്ളം കുടിപ്പിച്ച സിന്ധുമോള് കേറി അത്ര വല്യ ആളാവണ്ടാന്ന് തോമാസ് മാഷും കരുതിയത് കൊണ്ടാണ് ഈ കാങ്രസ്സാലിങനം വൈകിയത് എന്നും റിപ്പോര്‍ട്ടുണ്ട്

ഇനി സിന്ധുമോളോട് ഒരു വാക്ക്.അല്ല മോളെ ഇളം തലയ്ക്കന്ന് കാതലോടിയ പോലെ ഈ ഇളം മേനിയെക്കൊണ്ട് താങ്ങാനാവാത്തതിലപ്പുറത്തെ സ്ഥാനങ്ങളല്ലേ പാര്‍ട്ടി തന്നത്. പിന്നെ ഏത് കാര്യത്തില്‍ അവഗണിച്ചു എന്നാ പറയുന്നേ?സത്യം പറ ഇനി ആ ശശിയണ്ണന്‍ പരിഗണിച്ചില്ല എന്നാണോ പറയുന്നത്?  കഷ്ടം.ആ ഉമ്മന്റെ പോലീസ് ഗ്രനേഡെറിഞ്ഞ് കാലു പൊട്ടിച്ചപ്പോള്‍ ആ സഖാക്കളേ ഉണ്ടായിരുന്നുള്ളൂന്ന് സ്മരണ വേണം സ്മരണ. സിന്ധുമോള്‍ക്ക് അതെല്ലാം ഉപേക്ഷിച്ച് പോകുമ്പോള്‍ കുറച്ച് കൂടി മാന്യമായ കാരണങ്ങള്‍ പറയായിരുന്നു.അറ്റ്ലീസ്റ്റ് ആളുകള്‍ വിശ്വസിക്കുന്ന രൂപത്തിലുള്ള വല്ല കഥയെങ്കിലും...

ഇനിയിപ്പോ ആ ഉണ്ണിത്താന്‍ സാറിന്റെ കൂടെ സേവാ ദള്‍ പ്രവര്‍ത്തനം നടത്താം,കുഞ്ഞാലിക്കുട്ടീടെ കൂടെ ഐസ്ക്രീം കഴിക്കാം ഒന്നിനും ഒരു തടസ്സമായി വി എസ് വരില്ല. അല്ലെങ്കിലും വി എസ് വിചാരിച്ചാല്‍ വല്ല സ്ത്രീകള്‍ക്കും രക്ഷയുണ്ടോ? ആ കുഞ്ഞാലിക്കുട്ടിയായിരുന്നേല്‍ പീഡിപ്പിച്ച ശേഷം വല്യക്കാട്ടൊരു തുകേം വീടും ജോലിയും അങ്ങിനെ എന്തൊക്കെ ഓഫറുകളാ.അപ്പോ വി എസിനേക്കാള്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേമം കുഞ്ഞാലിയടങ്ങുന്ന ഊടി എഫ് തന്നെ. ഇനി ജെയ് വിളിക്കുമ്പോ നാലെണ്ണം കൂടുതല്‍ ആ കുഞ്ഞാലിക്കും കൂടി വിളിച്ചോളൂ.അവരാണല്ലോ ഇനി കേരളത്തിലെ സ്ത്രീകളെ മൊത്തമായും രക്ഷിക്കാനിറങ്ങിയിരിക്കുന്നത്.

പാര്‍ട്ടിമാറ്റം കേരളത്തില്‍ ഒരു പുത്തരിയല്ല. ഇപ്പോ തന്നെ കാട്ടാക്കടയില്‍ ഒരു കാങ്രസ്സ്കാരി മറുകണ്ടം ചാടി അവിടെ സീറ്റ് തരപ്പെടുത്തീട്ടുണ്ട്.അതിനൊക്കെ വിശ്വസനീയമായ കാരണങ്ങള്‍ ഉണ്ടെന്ന് ആ കാങ്രസ്സ്കാരു വരെ സമ്മതിക്കുന്നുണ്ട്.അത് പോലെ വിശ്വാസയോഗ്യമായ കാര്യങ്ങള്‍ പറഞ്ഞാല്‍ വേണമെങ്കില്‍ വിശ്വസിക്കാം.അല്ലാതെ ചുമ്മാ മോള് പറയുന്ന കാര്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം പ്രാപ്തിയുള്ളവരല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് ഓര്‍ക്കുക. എന്തായാലും ചെന്ന് പെട്ട സ്ഥലം കൊള്ളാം. അസൂയകൊണ്ട് പറയാണെന്ന് വിചാരിക്കണ്ട സിന്ധുമോളേ നിന്റെ കാര്യം ഇനി പള്ളിപ്പാട്ട് പാടിയാലും പരിഹരിക്കുമോ എന്ന് കണ്ടറിയണം. കൊല്ലാനാണ് വളര്‍ത്തുന്നതെന്ന് ആരു കണ്ടു.നോക്കീം കണ്ടുമൊക്കെ നടന്നാല്‍ സിന്ധുമോള്‍ക്ക് നല്ലത്. ഇനി പറഞ്ഞില്ലാന്ന് വേണ്ട.

അസൂയ മൂത്താ പിന്നെ എന്തും പറയാം.ആ ചെന്നിത്തല സാറ്വരെ കരഞ്ഞ് പറഞ്ഞ് നടക്കുന്നു പിന്നെയല്ലേ ഞാന്‍. വെറും അസൂയകൊണ്ട് പറഞ്ഞതാണേ.... :)

Monday, February 7, 2011

സൌമ്യയുടെ മരണത്തില്‍ വിലപിക്കുന്നവരോട് ഒരു വാക്ക്...

ഒരൊറ്റപ്പെട്ട സംഭവത്തെ സമാന്യവല്‍ക്കരിച്ച് കേരളത്തിലെ ആണുങ്ങള്‍ മൊത്തം നിക്യഷ്ട ജീവികളാണെന്ന നിലയ്ക്കും സ്ത്രീയെ കണ്ടിടം വെച്ച് ഭോഗിക്കുക അല്ലെങ്കില്‍ ബലാത്കാരം ചെയ്യുക എന്നതാണ് പുരുഷന്റെ അവതാര ലക്ഷ്യം എന്ന് വരെ പറഞ്ഞ് കൊണ്ട് മാധ്യമങ്ങളും ബ്ലോഗുകളും ബസ്സുകളും എല്ലാം ഒരേ സ്വരത്തില്‍ വിലപിക്കുന്നത് കാണുമ്പോള്‍ സത്യത്തില്‍ അസൂയക്കാരന് ചിരിയാണ് വരുന്നത്. പതിവു പോലെ ഈ മരണവും അത്യധികം തേങ്ങലുകളോടെയും ഞെട്ടലുകളോടെയും അതീവ ദുഃക്കത്തൊടേയും നമ്മള്‍ ആചരിച്ച് കഴിഞ്ഞു. രണ്ട് ദിവസം കഴിഞ്ഞാല്‍ മറ്റൊരു സംഭവമുണ്ടായാല്‍ വീണ്ടും ഈ അനുശോചന ദുഃഖാചരണ പരിപാടി ആവര്‍ത്തിക്കപ്പെടും.അന്നും കുറേ നീര്‍ദ്ദേശങ്ങളും പ്രതികരണങ്ങളും കൊണ്ട് മാധ്യമ അന്തരീക്ഷങ്ങള്‍ നിറയും,വേട്ടക്കാരനെ തെറി വിളിക്കാന്‍ പുതിയ പദാവലികള്‍ കണ്ടെത്തും,മന്ത്രിമാര്‍,വനിതാ കമ്മീഷന്‍ അംഗങ്ങള്‍ മാളത്തിന് വെളിയിലിറങ്ങി പ്രതികരിക്കും ഇതില്‍ കൂടുതലായി ഇവിടെ ഒരു ചുക്കും നടക്കാന്‍ പോകുന്നില്ല.

കേരളത്തില്‍ ഇതിലും വലിയ ക്രൂരക്യത്യങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. അന്നൊക്കെ ചാനലുകള്‍ ഇല്ലാത്തത് കൊണ്ടും ഞെട്ടലും പ്രതികരണങ്ങളും ഒപ്പാന്‍ ക്യാമറകള്‍ ഇല്ലാത്തത് കൊണ്ടും ദുഃഖാ‍ചരണം കേവലം പത്ര വാ‍ത്തകളില്‍ ഒതുങ്ങി.ഇന്ന് ചാനലുകളാണ് സംസ്കാരിക കേരളത്തിന്റെ ശാപം. ഒരേ സമയം സ്ത്രീയെ കച്ചവടച്ചരക്കാക്കി ഉപഭോഗം ചെയ്യുകയും മറുഭാഗാത്ത് അതിന്റെ പ്രത്യാഘാതങ്ങളില്‍ പരിതപിക്ക്കുകയും ചെയ്യുന്ന ആണും പെണ്ണും കെട്ട നയമാണ് തിരുത്തപ്പെടേണ്ടത്. സ്വന്തം അമ്മയെ കൂട്ടിക്കൊടുത്തും അത് ക്യാമറയില്‍ പകര്‍ത്തി സ്പോണ്‍സേര്‍ഡ് പരിപാടിയാക്കുന്നവന്റെ ഷണ്ഢത്വം നാം തിരിച്ചറിയണം.

വളര്‍ന്ന് വരുന്ന തലമുറയെ എളുപ്പം സ്വാധീനിക്കുന്ന ഒന്നാണ് ടിവി ചാനലുകള്‍. മോഡേണിസത്തിന്റെ പേരില്‍ വസ്ത്രധാരണത്തില്‍ പിശുക്ക് കാണിക്കാന്‍ മടിയില്ലാത്ത ഒരു സമൂഹത്തെ ഇവര്‍ സ്യഷ്ടിച്ച് കഴിഞ്ഞു. ശരീരത്തോട് ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് ശരീര വടിവ് പ്രദര്‍ശിപ്പിക്കാന്‍ ഒരു ഉളുപ്പുമില്ലാത്ത സ്ത്രീകളെ ചാനലുകാര്‍ അടവെച്ച് വിരിയിച്ച് കഴിഞ്ഞു.ഇതൊക്കെ കാണുന്ന ഒരു ശരാശരി പുരുഷന് കാമാ‍സക്തിയുണ്ടായില്ലെങ്കില്‍ അവന്റെ സാമാനം അവന്‍ കല്ലില്‍ വെച്ച് കുത്തിപ്പൊട്ടിക്കട്ടെ!ഹല്ല പിന്നെ. ഇങ്ങനെ പുരൂഷന്മാര്‍ക്ക് വിജ്യംഭനം ഉണ്ടായാലേ ചാനാലിന്റെ റേറ്റിങ്ങിന് വിജ്യംഭനം ഉണ്ടാവൂ എന്ന് ചാനല്‍ മുതലാളിമാര്‍!
എന്തിനധികം ഷക്കീല ചിത്രങ്ങള്‍ തകര്‍ത്തോടിയത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണെന്ന് ഓര്‍ക്കണം.അതായത് സ്ത്രീകളെ കാമക്കണ്ണുകളോടെ നോക്കുന്ന ഒരു വലിയ സമൂ‍ഹം കേരളത്തിലുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.അതില്‍ സാഹചര്യം കിട്ടുന്നവര്‍ അത് ഉപയോഗപ്പെടുത്തുന്നു. ചിലത് ചാനലുകാരുടെ നല്ല സമയത്തിന് സംഭവമാ‍കുന്നു.ചര്‍ച്ചയാ‍കുന്നു.

സാഹചര്യം കിട്ടിയാല്‍ ആരാണ് ഉപയോഗപ്പെടുത്താത്തത്? സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുറകിലാണെന്ന് വിശ്വസിക്കുന്നവനാണ് മണ്ടന്‍.പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പേ കുഞ്ഞാലിക്കുട്ടി മാരുടെ കൂടെ കിടന്ന് കൊടുക്കുന്ന സ്ത്രീകളെ ആരും സാമാന്യവല്‍ക്കരിച്ച് കണ്ടില്ല.സ്ത്രീ സമൂ‍ഹത്തെ ഒന്നടങ്കം ആക്ഷേപിച്ച് കണ്ടില്ല.ഇവിടത്തെ ഇരട്ടത്താപ്പ് നാം തിരിച്ചറിയണം. ബാംഗ്ലൂരിലും മറ്റ് അന്യ സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോയ പെണ്‍പിള്ളാരുടെ കൊള്ളരുതായ്മകള്‍ നമ്മള്‍ പലവട്ടം കേട്ടതാ‍ണ്.എന്നിട്ടും ആരും അതിനെ സാമാന്യവല്‍ക്കരിച്ചില്ല. എന്നിട്ടിപ്പോള്‍ ഒരു ഒറ്റപ്പെട്ട സംഭവത്തെ തരുണീമണികള്‍ കണ്ണീരില്‍ ചാലിച്ച് എഴുതിക്കാണുമ്പോള്‍ സഹതപ്പിക്കാനേ അസൂയക്കാരന് കഴിയുന്നുള്ളൂ!

ഡെല്‍ഹിയില്‍ സ്ത്രീകള്‍ അപ്രത്യക്ഷരാകുന്നു.തട്ടിക്കൊണ്ട് പോകപ്പെട്ട് ക്രൂരമായി ബലാത്സംഘം ചെയ്യപ്പെടുന്നു.കുട്ടികളെ ഭോഗിച്ച ശേഷം കൊന്ന് കുഴിച്ച് മൂടുന്നു.അതെല്ല്ല്ലാം സാമൂഹത്തില്‍ നടക്കുന്ന കുറ്റക്യത്യങ്ങളായി കണ്ട് അതിന്റേതായ നടപടികള്‍ കൈക്കൊള്ളുന്നു.അതെല്ലാം സമൂഹത്തില്‍ പല തരത്തിലുള്ള ആളുകള്‍ ഉള്ളിടത്തോളം നടക്കും.അത്തരം വാര്‍ത്തകളൊക്കെ സൌകര്യപൂര്‍വം മറന്ന് കേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവത്തെ ഇങ്ങനെ ചൊറിഞ്ഞ് പുണ്ണാക്കുന്നതിന്റെ ആവശ്യകത എനിക്ക് മനസ്സിലാകുന്നില്ല്ല.

സ്വന്തം മകളോ സഹോദരിയോ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവളുടെ വസ്ത്രധാരണം മാന്യമാ‍ണോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കുക.അവര്‍ ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന സാ‍ഹചര്യങ്ങള്‍  കഴിവതും ഒഴിവാക്കുക.മക്കളെ കയറൂരി വിടാതെ അവരെ മാതാപിതാ‍ക്കള്‍ ശ്രദ്ധിക്കുക.കാമക്കണ്ണുകളോടെ അവളെ പിന്തുടരുന്ന നിക്യഷ്ട ജീവികളുള്ള ഒരു സമൂ‍ഹത്തിലേക്കാണ് അവള്‍ പോകുന്നതെന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തുക.എങ്കില്‍ ഒരു പരിധിവരെ നമുക്ക് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാം.അല്ലാതെ എല്ലാ ക്രിമിനലുകളേയും നേര്‍വഴിക്ക് നടത്താന്‍ നമുക്ക് കഴിയില്ല.

പണവും സ്വാധീനവുമുള്ളവന്‍ ഐസ്ക്രീം പാര്‍ലര്‍ വഴിയോ മറ്റോ പ്രായാപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വരെ തരം പോലെ ഭോഗിക്കും,പണമില്ലാത്തവന്‍ അത് കിട്ടുന്നിടത്ത് നിന്ന് തട്ടിപ്പറിക്കും,അതെത്ര ക്രൂരമാണെങ്കില്‍ പോലും! പണവും അധികാരവുമുള്ളവര്‍ സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ അനുസൂതം വാഴുമ്പോള്‍ അവരെ പിന്തുണക്കാന്‍ പ്രബുദ്ധരെന്ന് സ്വയം വീശേഷിപ്പിക്കുന്ന രാഷ്ട്രീയ സമൂഹം ഒരു ഉളുപ്പുമില്ലാ‍തെ മുന്നോട്ട് വരുമ്പോള്‍ ഇതൊന്നും ഇല്ലാ‍ത്ത ഒരു പാവം ക്രിമിനലിനെ ഇങ്ങനെ ക്രൂശിക്കണോ എന്ന് ഓരോരുത്തരും സ്വയം ചോദിക്കുക!

അസൂയക്കാരന്‍ ആ ഒറ്റക്കയ്യനെ ന്യായീകരിക്കുക്കയല്ല,എന്നാല്‍ അതിനേക്കാള്‍ വലിയ നിക്യഷ്ട ജീവികള്‍ സമൂഹത്തില്‍ സര്‍വ്വ സുഖസൌകര്യങ്ങളോടും കൂടി പെണ്‍കുട്ടികളെ പണം കൊടുത്ത് നിത്യവും പീഡിപ്പിച്ചിട്ടും പിന്നേയും അയാള്‍ക്ക് സിന്ദാബാദ് വിളിക്കുന്ന ഒരു സമൂഹത്തില്‍ ഒറ്റക്കയ്യന്‍ നിസാരകാരനാണെന്നാണ് അസൂയക്കാരന്റെ നയം!